കോവിഡ് കാലം കഴിയുമ്പോൾ തെരുവിലെങ്ങും കാണുന്ന കാഴ്ച– ഹോട്ടലുകളുടെ എണ്ണം കൂടിയിരിക്കുന്നു. പക്ഷേ പുതിയവയിൽ ഭൂരിപക്ഷവും ന്യൂജെൻ വിദേശ ഭക്ഷണ കേന്ദ്രങ്ങളാണ്. കുഴിമന്തി, അൽഫാം, ഷവർമ്മ, ബർഗർ, പീറ്റ്സ...അതേ സമയം ഊണുകടകൾ കുറയുന്നു, ബിരിയാണിക്കടകൾ കൂടുന്നു. ഇതേപ്പറ്റി സംസാരിക്കുന്നു, ബുൾസ് ഐ പോഡ്കാസ്റ്റിൽ മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് പി. കിഷോർ